അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, ഫിലിം സ്റ്റുഡിയോ സ്ഥാപകൻ എന്നിങ്ങനെ സിനിമയുടെ സുപ്രധാന സർഗ്ഗാത്മകരംഗങ്ങളിൽ അവിസ്മരണീയമായ മുദ്ര പതിപ്പിച്ച മധു എന്ന പി.മാധവൻ നായർക്ക് പ്രായം 92 കഴിഞ്ഞു. (ജനനം 1933 സെപ്തംബർ 23). ......
നിതീഷ്കുമാർ ബീഹാറിന്റെ മുഖ്യമന്ത്രിയായിട്ട് 20 കൊല്ലമാകുമ്പോഴാണ് 2025 ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലാലുപ്രസാദും കുടുംബവും നടത്തിയ ജംഗിൾ രാജ് ഭരണം ഇരുപതുകൊല്ലമായിട്ടും ബീഹാർ മറന്നിട്ടില്ല. ......
നോർത്ത് പറവൂരിൽ നിന്നു മാത്രം പാതിവിലത്തട്ടിപ്പിൽ വഞ്ചിക്കപ്പെട്ടതായി കാണിച്ച് എണ്ണൂറിലേറെ പേരാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേർ വഞ്ചിക്കപ്പെട്ടതും എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ നിന്നാണ്.
നോർത്ത് പറവൂരിൽ നിന്നും ഇത്രയധികം പേർ വഞ്ചിക്കപ്പെടാൻ പൊതുകാരണം കൂടാതെ മറ്റൊന്നു കൂടിയുണ്ട്. ......
പോലീസിലെ ഔദ്യോഗിക ജീവിതത്തിൽ പലതരം കേസുകളും ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയും ഉറക്കം കെടുത്തിയും മാനസികമായി തളർത്തിയ ഒരു കേസും മുൻപ് ഞാൻ ഏറ്റെടുത്തിട്ടില്ല എന്നതൊരു സത്യമാണ്. ......
കേസുകൾ തലയ്ക്ക് മീതെ ഉണ്ടാകും. അതൊക്കെ തെളിയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.......
മലയാള ഭാഷയുടെ വളർച്ചയ്ക്ക് രാജ്യതലസ്ഥാനം വഹിച്ച പങ്ക് ഏറെ പ്രശസ്തമാണ്. ഒ വി വിജയൻ, വി.കെ.എൻ, കാക്കനാടൻ, ഓംചേരി എൻ.എൻ. പിള്ള, എം.......
പതിറ്റാണ്ടുകൾക്ക് മുൻപാണ്.
സബ് എഡിറ്റർ തസ്തികയിൽ 'കേരളശബ്ദ'ത്തിന്റെ റിപ്പോർട്ടർ ട്രെയിനിയായി പ്രവേശിച്ച സമയം. കൊല്ലം കാവനാട്ട് റൂട്ടിൽ ജംഗ്ഷനിലെത്തും മുൻപ് ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ഉള്ളിലേക്ക് മാറി താമസിക്കുന്ന വളരെ പാവപ്പെട്ട കുടുംബത്തിലെ ഒരു യുവാവ് കൊല ചെയ്യപ്പെട്ടു. ......
ആ സ്കൂളിലെ സമർത്ഥനായ കണക്കുമാഷാണ് അരുൺകുമാർ. തികച്ചും സൗമ്യനായി കുട്ടികളോട് പെരുമാറുകയും ലളിതമായി കണക്ക് കുട്ടികളെ പഠിപ്പിക്കുന്ന അരുൺകുമാർ മാഷിനെ കുട്ടികൾക്കും വലിയ ഇഷ്ടമാണ്...
ബോർഡിൽ കുട്ടികൾക്ക് ചെയ്യാൻ ഒരു കണക്കിട്ട് കൊടുത്തതിന് ശേഷം തലേ ദിവസത്തെ ഹോംവർക്ക് ബുക്കുകൾ പരിശോധിച്ചു കൊണ്ടിരുന്ന മാഷ് ഒരു ബുക്ക് തുറന്ന് നോക്കിയപ്പോൾ ഒന്ന് ഞെട്ടി ..
'രതീഷ്.. ......

ജ്യോതിഷിയായ ശങ്കുണ്ണി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നോക്കി ഭാവി പ്രവചിക്കാനുള്ള അസാമാന്യമായ കഴിവിന് പേരുകേട്ട ആളാണ്.
അദ്ദേഹത്തിന്റെ പ്രവചനങ്ങൾ രാഷ്ട്രീയക്കാരും സിനിമാക്കാരും എന്തിന് ഡോക്ടർമാർ വരെ ഗൗരവമായി എടുത്തിരുന്നു.
ഒരിക്കൽ, പ്രശസ്ത സിനിമാതാരം മായാദേവി, തന്റെ സിനിമാജീവിതത്തെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ തേടി ജ്യോതിഷിയായ ശങ്കുണ്ണിയെ സമീപിച്ചു. നക്ഷത്രനിരീക്ഷണങ്ങളുടെയും നിഗൂഢമായ മുറുമുറുപ്പുകളുടെയും നീണ്ട സെഷനുശേഷം, ശങ്കുണ്ണി ഗൗരവമായി അവളോട് പറഞ്ഞു, 'എന്റെ പ്രിയപ്പെട്ട മായ, നിങ്ങളുടെ എതിരാളികളുടെ ദുഷിച്ച കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ എല്ലായ്പ്പോഴും ഈ ഭാഗ്യനാരങ്ങ നിങ്ങൾക്കൊപ്പം കൊണ്ടുപോകണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ താരപരിവേഷം വീണ്ടെടുക്കാനാകൂ.
'കൗതുകത്തോടെയും സംശയാസ്പദമായും, മായാദേവി താൻ പോകുന്നിടത്തെല്ലാം നാരങ്ങ കാണിക്കാൻ തുടങ്ങി ഇത് അവളുടെ സഹതാരങ്ങളെയും സംവിധായകരെയും ആശയക്കുഴപ്പത്തിലാക്കി..
പ്രാപഞ്ചിക രോഗങ്ങളെന്ന് കരുതി ചികിൽസ തേടുന്ന രോഗികളോട്, ബുധന്റെ പിന്മാറ്റം മൂലമാണ് തലവേദന ഉണ്ടായതെന്നോ അല്ലെങ്കിൽ ശുക്രൻ തെറ്റായ ഗൃഹത്തിൽ നിൽക്കുന്നത് മൂലമാണ് വയറുവേദനയ്ക്ക് കാരണമെന്നോ ശങ്കുണ്ണി ഗ്രഹനില നോക്കി ബോധ്യപ്പെടുത്തും.
പിന്നൊരിക്കൽ, കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായ ധനമന്ത്രി കുറുക്കൻ കുഞ്ഞുണ്ണി, തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ജ്യോത്സ്യനായ ശങ്കുണ്ണിയോട് ആലോചിക്കാൻ തീരുമാനിച്ചു. ......
'എടിയേ.... എടിയേ.....?'
എന്തോന്നാ മനുഷ്യാ നിങ്ങളിങ്ങനെ കിടന്നു കാറുന്നത്.?
ഫെബ്രുവരിയായി.......