വലിയ കോളിളക്കം സൃഷ്ടിച്ചുവന്ന എഫ്.സി.ആർ.എ ബിൽ (ഫോറിൻ കോൺട്രീബ്യൂഷൻ റഗുലേഷൻ ആക്ട്) വിവാദം താൽക്കാലികമായി കെട്ടടങ്ങി. വിഷയം പരിഹരിച്ചതുകൊണ്ടല്ല-ബിൽ അവതരിപ്പിക്കുന്നത് നീട്ടിവച്ചുകൊണ്ടാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ......
പ്രവാസി ജീവിതത്തിനിടെ ജന്മനാട്ടിലേക്കു മടങ്ങിവരുന്നതുപോലെ, സ്നേഹോഷ്മള സ്മരണകളും സമ്മിശ്ര വികാരങ്ങളുമായി കേരളത്തിൽ ത്രിദിന സന്ദർശനത്തിനെത്തി തിരക്കിട്ട ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. രണ്ടു പതിറ്റാണ്ടു മുമ്പ് എറണാകുളം ജില്ലയുടെ പ്രിയപ്പെട്ട കളക്ടറായിരിക്കവേ പരിചയപ്പെട്ട ചുറുചുറുക്കുള്ള യുവ ഓഫീസർക്ക് പല പടവുകൾ കയറി ഉന്നതമായ ഭരണഘടനാ സ്ഥാനത്തെത്തിയപ്പോൾ വന്ന മാറ്റമെന്തെല്ലാമെന്ന വിലയിരുത്തലിനുവേണ്ടി മാധ്യമ പ്രവർത്തകർ വിവിധ തലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ലഭ്യമായത് 'കൂടുതൽ പക്വത' എന്ന ഒരേയൊരു ഉത്തരം മാത്രം.
2025 ഫെബ്രുവരി -19 നാണ് ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 1988-ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ്കുമാർ ചുമതലയേറ്റത്. ......
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് യു.ഡി.എഫ് മുന്നോട്ടുവച്ച മുദ്രാവാക്യം 'ഈ കോലം മാറും. ഈ കൊല്ലം മാറും' എന്നുള്ളതായിരുന്നു.......
ബാംഗ്ലൂരിൽ നടന്ന മിസ് ഇന്ത്യ 23-ാമത് എഡിഷനിൽ ആണ് 22 പേരിൽ നിന്നും മൂന്നുപേർ ആദ്യസ്ഥാനത്ത് എത്തിയത്. കോട്ടയം സ്വദേശിയായ ലിസ് ജെയ്മോൻ ജേക്കബ് ആ അനുഭവങ്ങൾ വായനക്കാർക്കുവേണ്ടി പങ്കുവയ്ക്കുകയാണിവിടെ.
മിസ് സൗത്ത് ഇന്ത്യ 2025 ലെ സൗന്ദര്യമത്സരത്തിൽ ലിസ് കിരീടം അണിഞ്ഞുവല്ലോ. ......
''പൗരന്റെ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഈ രണ്ട് മേഖലയിലും കേരളം രാജ്യത്തെത്തന്നെ മുൻനിര സംസ്ഥാനമായി മാറിയത്, ആ ഉത്തരവാദിത്വം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് കൈകാര്യം ചെയ്യുവാൻ കഴിവും പ്രാപ്തിയും ആത്മാർത്ഥതയുമുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നതുകൊണ്ടുകൂടിയായിരുന്നു. ......
''ഗസ്സയിലെ വെടിനിർത്തലിനേയും സമാധാന പ്രവർത്തനങ്ങളേയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിസ്സഹായരായവരെ ഏകപക്ഷീയമായി വീണ്ടുമവർ വെടിവച്ച് വീഴ്ത്തുകയാണ്.. ......
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടേയും മകൻ മണിലാൽ ഗാന്ധിയുടെ പുത്രൻ അരുൺ മണിലാൽഗാന്ധിയുടെ മകനാണ് തുഷാർ അരുൺ ഗാന്ധി. മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ അതിശക്തമായ ശബ്ദമാണ്.
മഹാത്മാഗാന്ധിയുടെ ചെറുമകൻ ഡോ. ......

ഇന്ത്യൻ ജനസംഖ്യയിൽ മുന്ന്കോടിയിലേറെ പൗരന്മാർ വിവിധ അന്യനാടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന ലോകത്തിലെ ഏറ്റവു വലിയ പ്രവാസ സമൂഹമാണ് ഇന്ത്യക്കാർ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഭരണഘടന അനുവദിക്കുന്ന പൗരാവകശങ്ങളിൽപ്പെട്ട വോട്ടവകാശം ഇനിയും പ്രവാസ സമൂഹത്തിന് സാദ്ധ്യമാക്കാത്തത് വലിയ അനീതിയാണെന്ന് രാഷട്രീയ ഭരണ നേതൃത്വങ്ങൾ മനസ്സിലാക്കണമെന്ന് മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഡോ വൈ എസ് ഖുറേഷി IAS (Rtd) പറഞ്ഞു.
ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച എൻ ആർ ഐ വോട്ടവകാശത്തെക്കുറിച്ചുള്ള ചർച്ചയിലും പ്രത്യേക ടോക്ക് ഷോയിലും പങ്കെടുക്കുവാൻ ഖത്തറിൽ എത്തിയതാണ് മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ Dr S Y ഖുറേഷി IAS.
ഇന്ത്യയിലെ തെരെഞ്ഞെടുപ്പു കമ്മീഷനും സംവിധാനങ്ങളും ശക്തമാണ്.
അപാകതകളും , കുറവുകളും ചൂണ്ടികാണിക്കുന്നത് സംവിധാനങ്ങൾ കുറ്റമറ്റതാവാനണ്.
ഇത്തരം അപാകതകളും പോരായ്മകളും, ചൂണ്ടികാണിക്കുന്നവർക്ക് നേരെ ആക്ഷേപമുന്നയിക്കുന്നത് ശരി
യായ രീതിയല്ല.
അവരെ സാങ്കേതീക തടസ്സങ്ങളുന്നയിച്ച് നിരാകരിക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങൾക്ക് ചേർന്ന രീതിയല്ലെന്നും, Dr ഖുറേഷി തന്റെ അഭിമുഖത്തിൽ പറഞ്ഞു.
പാർലിമെന്റിലെ പ്രതിപക്ഷനേതാവ് ഉയർത്തിയ ആരോപണങ്ങൾ കമ്മീഷൻ അന്വേഷിക്കേണ്ടതാണെന്നും ഡോ ഖുറേഷി
അഭിമുഖത്തിൽ സംസാരിക്കവെ അടിവരയിട്ട് പറഞ്ഞു.
എല്ലാ രാഷ്ട്രീയപാർട്ടികളേയും പ്രതിപക്ഷ പാർട്ടികളേയും കേൾക്കാനും , പരാതികൾ ഉൾക്കൊള്ളാനും കമ്മീഷന് കഴിയണം.
രാജ്യത്തെ വലിയ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഭരണഘടനാ സ്ഥാപനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം തന്റെ അഭിമുഖത്തിൽ പറഞ്ഞു.
നിരവധി പുസ്തകങ്ങൾ രചിച്ചീട്ടുള്ള Dr ഖുറേഷി തന്റെ ഏറ്റവു പുതിയ പുസ്തകമായ 2025 September 15 ന് പ്രകാശനം ചെയ്ത :DEMOCRACY’S HEART LAND: INSIDE THE BATTLE FOR POWER IN SOUTH ASIA. ......
മലയാള നിരൂപണത്തിലെ സാഗരം പിൻവാങ്ങിയപ്പോൾ 'സന്ധ്യ'യിപ്പോൾ ഇരുണ്ടു തുടങ്ങി. പ്രൊഫ. എം.കെ.......
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ & റെഗുലേഷൻ) ആക്ട് 2018 ന്റെ സാദ്ധ്യതകൾ ചോദ്യം ചെയ്തുകൊണ്ട് ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബന്ധപ്പെട്ട ഹർജികളിൽ തത്പരകക്ഷികൾ ഉന്നയിച്ച പ്രധാനപ്പെട്ട ചില തടസ്സവാദങ്ങൾ എത്രത്തോളം നീതിയുക്തമാണ് അല്ലെങ്കിൽ അതിലെ മെരിറ്റ് എങ്ങനെയാണ് വിലയിരുത്തപ്പെടേണ്ടത്? ആരോഗ്യവിദഗ്ദ്ധനും ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയവുമുള്ള മുതിർന്ന ഡോ.കെ.പി. ......