ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഗോരേഗാവ് ആരേ കോളനിയിലെ അശോക് ഭൂസാരെയാണ് കൊല്ലപ്പെട്ടത്. ......
കർണാടകത്തിലെ ഉഡുപ്പിയിലെ ഒരു പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ചില വിദ്യാർത്ഥിനികളെ കോളജ് അധികൃതർ തടഞ്ഞത് വൻ വിവാദത്തിന് കാരണമായിരുന്നു. 2022 ൽ ബിജെപി ഭരണത്തിലിരിക്കെയായിരുന്നു ആ സംഭവം. ......
ന്യൂഡൽഹി/ തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിലേക്കുള്ള മത്സരത്തിൽ അവസാന നിമിഷം പിന്തള്ളപ്പെട്ടെങ്കിലും, കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ തന്റെ സ്വാധീനം ഒട്ടും ചോരാതെ നിലനിർത്താനുറച്ച് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ......
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളും അനുബന്ധ ഭരണഘടനാ വിഷയങ്ങളും പരിഗണിച്ച ഒൻപതംഗ ഭരണഘടനാ ബെഞ്ച് 16 ദിവസം നീണ്ടുനിന്ന വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ വിധി പറയാനായി മാറ്റി. മതസ്വാതന്ത്ര്യം, മതവിഭാഗങ്ങളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഭരണഘടനാ ചോദ്യങ്ങളാണ് സുപ്രീം കോടതി ഈ കേസിൽ പരിശോധിക്കുന്നത്.
പ്രധാന തർക്കവിഷയങ്ങൾ
ഭരണഘടനയിലെ അനുച്ഛേദം 25, 26 എന്നിവ തമ്മിലുള്ള ബന്ധവും അവയുടെ വ്യാപ്തിയുമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.
അനുച്ഛേദം 25: വ്യക്തിയുടെ മതസ്വാതന്ത്ര്യം.
അനുച്ഛേദം 26: മതവിഭാഗങ്ങളുടെ അവകാശങ്ങൾ.
അനുച്ഛേദം 26 പ്രകാരമുള്ള അവകാശങ്ങൾ സ്വതന്ത്രമാണോ അതോ മറ്റ് മൗലികാവകാശങ്ങൾക്ക് വിധേയമാണോ എന്നതായിരുന്നു ബെഞ്ചിന് മുന്നിലെ പ്രധാന തർക്കം.
കോടതിയുടെ നിരീക്ഷണങ്ങൾ
വാദത്തിനിടെ ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ സോഷ്യൽ മീഡിയ പ്രചരണം നടത്തിയ സംഭവത്തിൽ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ഹൈക്കോടതി ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിനയ് മിശ്ര, ദുർഗേഷ് പഥക്, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരെയാണ് കോടതി സ്വമേധയാ നടപടിയെടുത്തത്.
ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് എഎപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ......
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കൂട്ടി. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയിൽ പെട്രോൾ - ഡീസൽ വില വർധിച്ചത്.......
കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ പ്രതികരണമാണ് രാഷ്ട്രീയ ചർച്ചകളിൽ ശ്രദ്ധനേടുന്നത്. ഹൈക്കമാൻഡ് തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ......
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് നേതൃത്വത്തിലെ നീക്കങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ കെ.സി വേണുഗോപാൽ ഇല്ലെന്നതാണ് പുതിയ വിവരം. ......
കേരളത്തിലെ മുഖ്യമന്ത്രിത്തർക്കം കോൺഗ്രസ്സ് ഹൈക്കമാണ്ടിന് കീറാമുട്ടിയായത് കർണാടകത്തിലാണ് പ്രശ്നം സൃഷ്ടിച്ചത്. ഈ മാസം ഇരുപതിനു സിദ്ധരാമയ്യ ഗവണ്മെന്റ് ഭരണത്തിൽ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. ......
ന്യൂഡൽഹി:സ്ഥിരം തസ്തികകളിലേക്ക് (Regular Vacancies) വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം, മതിയായ കാരണങ്ങളില്ലാതെ ഉദ്യോഗാർത്ഥികൾക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നത് "തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന്" സുപ്രീം കോടതി വിധിച്ചു.
ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ......