വിദ്യാർത്ഥിയെ ശകാരിക്കുന്നത് ആത്മഹത്യാ |പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഒരു വിദ്യാർത്ഥി അധ്യാപകന്റെ ശകാരത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. ......
അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയായ സ്ത്രീയേയും യുവാവിനെയും നാട്ടുകാർ പിടികൂടി പൈപ്പിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇതിനു ശേഷം ഇരുവരെയുംപൊലീസിന് കൈമാറി. ......
കോവിഡ് രോഗിയെ കിടക്ക ഒഴിവില്ലാത്തതിനാൽ കൊന്നുകളയാൻ നിർദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ 2021 ൽ രണ്ട് ഡോക്ടർമാർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ......
നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ വെടിവെച്ച് കീഴ്പ്പെടുത്തി വനിതാ സബ് ഇൻസ്പെക്ടർ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം.......
ഒരു യൂട്യൂബർ സുപ്രീം കോടതിയിലെ ഒരു മുതിർന്ന ജഡ്ജിക്കെതിരെ നടത്തിയ 'അപകീർത്തികരവും കോടതിയലക്ഷ്യപരവുമായ' പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. ......
കർണാടകം: "ഞങ്ങൾ യോഗം ചേർന്ന് പരിശോധിച്ചു. കമലാഹാസന്റെ ഭാഗത്ത് തെറ്റുണ്ട്. അദ്ദേഹം കർണാടക ജനതയോട് മാപ്പ് പറയേണ്ടതാണ്. അത് ഉണ്ടായിട്ടില്ല.......
അധികാരത്തിൽ നിന്ന് നിഷ്ക്കാസനം ചെയ്യപ്പെടുമ്പോൾ കുടുംബാധിഷ്ഠിത സംരംഭങ്ങളായ പ്രാദേശികപാർട്ടികൾ തൊഴുത്തിൽകുത്തും തമ്മിലടിയും മൂലം തകർന്നടിയുന്ന അനുഭവമാണ് നമ്മുടെ രാജ്യത്തുള്ളത്. തെലങ്കാനയിലെ ബിആർഎസ്സിൽ സംഭവിക്കുന്നത് അതുതന്നെയാണ്. ......
The sinking of the container vessel MSC ELSA 3 off the Kerala coast has triggered serious legal and environmental concerns, primarily due to the inordinate delay in registering a First Information Report (FIR). The lapse is not merely procedural — it raises substantial questions of jurisdiction, statutory obligations, and the enforceability of liability under maritime and environmental law.
Jurisdiction Is Not a Hurdle
The foremost legal issue being cited as a reason for delay is the question of territorial jurisdiction. ......
On a quiet summer day, the courtroom of the Supreme Court witnessed not just a routine hearing—but a firm and pointed rebuke aimed at the very custodians of constitutional justice. The case before the bench was, on the face of it, an ordinary bail matter.......
സ്വാതന്ത്ര്യാവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ വീണ്ടും ഓർമ്മിപ്പിച്ച്, ഡെൽഹി ഹൈക്കോടതിയിൽ ഒരു ജാമ്യാപേക്ഷയുടെ പരിഗണനയിൽ ഉണ്ടായ വൈകിപ്പ് സുപ്രീം കോടതി ശക്തമായ വിമർശനം രേഖപ്പെടുത്തി.
ഒരു പൗരന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ അന്യായമായി പിടിച്ചു വെയ്ക്കുകയായിരുന്നു അതിനിടയിൽ കോടതി അവധിക്കാലത്തിലേക്ക് കടന്നു. പൗരന്റെ വ്യക്തിഗത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത്യാവശ്യമായി പരിഗണിക്കണം എന്ന സുപ്രീം കോടതിയുടെ നിലപാട് വീണ്ടും ആവർത്തിച്ച്, “സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു ദിവസത്തേക്കും വൈകരുത്” എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
ജാമ്യാപേക്ഷ പല ദിവസങ്ങളായി ലിസ്റ്റ് ചെയ്യാതിരുന്നത് സുപ്രീം കോടതി ശ്രദ്ധയിൽപ്പെടുത്തി. ......